ŷ

Dony Emmanuel > Dony's Quotes

Showing 1-9 of 9
sort by

  • #1
    “സ്നേഹമെന്നാല� ഉപാധികളില്ലാതെ� ­ാകണം.
    ഉപാധികള് ഉള്ളതിന് പേരോ വെറുമിഷ്ടം
    നീയിങ്ങനെയാല� എനിക്കിഷ്ടമെന്� ­�, ഞാനങ്ങനെയായാല് ഇഷ്ടപ്പെട്ടേക്� ­ുമെന്നോര�
    ഉപാധികള് വെയ്ക്കുമ്പോഴത� ­ വെറു� ഇഷ്ടമായ് മാറുന്നു..
    തിരികെയൊന്നു� കിട്ടാനില്ലെന്� ­റിഞ്ഞിട്ടു� ചേര്ത്തുനിര്ത്� ­ുന്നതോ സ്നേഹം.”
    Boby Jose Kattikad

  • #2
    “ഇമ്മാനുവേല്� "
    തിരുപിറവിയോട� ചേര്‍ത്ത� പറയുന്നൊരായിരം കഥകളില്� ഒന്നാണിത� രാത്രിയുടെ നിശബ്ദതയില്� ഉണ്ണിയുട� കരച്ചിലുയര്‍ന്ന ­പ്പോള്� റാന്തല്� വിളക്കുമായെത്ത� ­� ഇട� സ്ത്രീകളാണ� കുഞ്ഞിനെയാദ്യം കണ്ടത്,ഗൂഹമുഖത്തു അവര്� തൂക്കി� റാന്തലിന്‍റ� വെളിച്ചത്തിലെക� ­കാണ് ഉണ്ണ� മിഴിതുറന്നത്. അവര്� സമ്മാനിച്ച ഒര� പുതപ്പിന്‍റ� ചൂടിലാണ് പിന്നെ ഉറക്കിത്തിലേക്� ­� മിഴി പൂട്ടിയത�,അവര്� ­ വിളമ്പിയ പാല്� കട്ടിയിലാണ� അവന്‍റ� ദരിദ്രരാ� മാതാപിതാക്കള്� അത്താഴ� കണ്ടെത്തിയത്.ഏറ ­� വര്‍ഷങ്ങള്‍ക്ക� ­ ശേഷം അന്നത്തെ ഉണ്ണിയുട� നന്മകള്� ഷാരോണിലെ പരിമളം പോലെ ഇസ്രയേല്� മുഴുവന്� പടര്‍ന്ന� തുടങ്ങിയപ്പോള്� ­ വാര്‍ദ്ധക്യത്ത� ­ലെത്തി� � ഇടയസ്ത്രീകള്� പേരകിടങ്ങള� അരികില്� വിളിച്ചു പറഞ്ഞു തുടഞ്ഞ� കുഞ്ഞുമക്കളെ ,ആടുകളെ മേയിച്ചു മാത്രമല്� ഞങ്ങളുടെ ചുമരുകള്� വളഞ്ഞതും ശിരസ� കുനിഞ്ഞതും മറിച്ച� ഒരായിര� പേരുടെയെങ്കിലു� ­ മുന്‍പില്� അടിമകള� പോലെ നിന്നതുകൊണ്ടാണ� ­� എന്നാല്� അന്നാദ്യമായി അവന്‍റ� പിറവിയില്� ഞങ്ങളുടെ ശിരസ്സുകള്� ഉയര്‍ന്നുനിന്ന� ­ കാരണ� അവന്� നമ്മളെകാള്� ദരിദ്രന്�. നമ്മ� ചെറുതാക്കാന്‍വേണ്ടിയയിരിന്നു ­ അത� അവന്� -നമ്മുട� റാന്തലിന്‍റ� വെളിച്ചത്തിലെക� ­ക് മിഴിതുറന്നവന്� നമ്മുട� പുതപ്പില്� സുഖമായ� അന്തിയുറങ്ങിയവ� ­്� അവന്‍റ� മാതാപിതാക്കള്‍ക ­്ക� നമ്മുട� അത്താഴ� ,� കുഞ്ഞുങ്ങളും പിന്നീട് അവന്‍റ� ഓര്‍മ്മകള്‍ക്ക� ­ മുന്‍പില്� ശിരസ്സുയര്‍ത്ത� ­ നിന്നു ...
    ഇമ്മാനുവേല്� ദൈവം നമ്മോടുകൂടെഉണ്ടെന്നു മാത്രമായിരിക്ക� ­ല്ലര്‍ത്ഥ� നമ്മ� ചെരുതാക്കാതിരി� ­്കാന്� നമ്മളോടൊപ്പം നമ്മളെ പോലെ എന്ന� കൂടി അര്‍ത്ഥമുണ്ടാകണ ­�”
    Boby Jose Kattikad, Sanchariyude Daivam|സഞ്ചാരിയുട� ദൈവം

  • #3
    “ഹൃദയത്തിനു നാലറകള്� ഉണ്ടെന്ന� പറഞ്ഞിട്ടുണ്ട്.സ്ത്രീ ഹൃദയത്തിന്റെ നാലറകളില്� ഓര� ബിംബങ്ങള്� സൂക്ഷിക്കുന്നു എന്ന� എനിക്ക� തോന്നുന്നു.
    ഒന്നാമത്തെ അറയില്� ഒരമ്മയ�,രണ്ടില്� ഒര� പെങ്ങള്�,മൂന്നില്� ഒര� സഖ�,നാലില്� ഒര� സന്യാസിന�...
    അഭയമായ� മാറുമ്പോള്� അവളമ്മയായ്� മാറുന്നു.അമ്മയുടെ വിരല്� തുമ്പുകള്� വിട്ടോടി� അനാഥരാ� പൈതങ്ങളുടെ ഭൂമിയാണിത്.ടോയ് കാറുകളെക്കാള്� പാവകളെ ഒര� പെണ്കുട്ടി സ്നേഹിച്ചു തുടങ്ങുന്നത് വെറുതെയല്ല!
    കാത്തു നില്‍ക്കുമ്പോള്� അവള്� പെങ്ങളാകുന്ന�.പെങ്ങളാകുന്നത് നിസ്വാര്‍ഥമാ� ജന്മത്തിന്റെ രാഖി ചരടിലാണ്.�.അയ്യപ്പന്‍റ� വരികള്� :"ഇന� നമുക്കൊര� ജന്മമുണ്ടെങ്കില്� ,നാ� ഒര� വൃക്ഷത്തില്� ജനിക്കണം.ആനന്ദത്താലും ദുഖത്താലുംകണ്ണ� നിറഞ്ഞ ഒര� പെങ്ങളില എനിക്ക� വേണം."

    എന്തും പൊറുക്കുന്�, എല്ലാം മനസിലാക്കുന്� ,വേളയില്� സഖിയെന്ന സൈക്കിക്� -നീഡ് ആവുന്ന�.ഭാര്യയെന്ന� കാമിനിയെന്നോ കൂട്ടുകാരിയെന്നോ അവളെ വിളിച്ചു കൊള്‍ക...വാഴ്വിലെ അവസാനിക്കാത്� യാത്രയില്� സ്നേഹത്തിന്റെയും കരുത്തിന്റെയും പാഥേയം പൊതിഞ്ഞു കെട്ടി നില്‍ക്കുന്നവള്� .

    പ്രാര്‍ത്ഥനാപൂര്‍വ്വ� നില്‍ക്കുമ്പോള്� അവള്� ഒര� സന്യാസിനിയ� പോലെ നിര്‍മ്മലയാവുന്ന�.സിദ്ധാര്‍ത്ഥന്‍മാര്‍ക്ക്� വെളിപാടിന്റെ ബോധി വൃക്ഷമാവുന്ന�.മറ്റാര്‍ക്ക� വേണ്ടി പ്രിയമുള്ളതെന്തോ ത്യെജിക്കുമ്പോള്� ജീവിതമവള്‍ക്കൊര� ബലിയാവുന്ന�”
    Fr.Boby Jose Kattikad, Sanchariyude Daivam|സഞ്ചാരിയുട� ദൈവം

  • #4
    “സ്വതന്ത്രനാണ� ഞാനെന്നൊക്കെ പറയുന്നതിൽ വാസ്തവത്തി� എന്തുകഴമ്പുണ്ട�? എത്രയോ മു� വിധികളുട� അദ്രശ്� ചരടുകളാൽ നിയന്ത്രിക്കപ്പെടുന്� പാവക്കുത്തുകള്ളിലെ നിസ്സഹായരാ� പാവകളെപ്പൊലെയാണു പലപ്പോഴു� നമ്മ�.”
    Fr.Boby Jose Kattikad, Sanchariyude Daivam|സഞ്ചാരിയുട� ദൈവം

  • #5
    “ഒര� പൂവ് പൊട്ടി� മഷിക്കുപ്പിയില� ­� വച്ചാലും ചളുങ്ങിയ ഒര� പൌഡര്� ടിന്നില്� വച്ചാലും അതൊക്ക� പൂപ്പാത്രമായ� മാറുന്നത� പോലെ ഉള്ളിലൊര� പൂവുണ്ടാകുകയാണ� ­ പ്രധാന�. അകപൊരുളിന്റെ സുഗന്ധമാണ് സൗന്ദര്യ�”
    Boby Jose Kattikad, Vaathil | വാതില്�

  • #6
    “വ്യക്ഷ� മനുഷ്യനോട് സങ്കടപ്പെട്ട�: എത്രയോ വർഷങ്ങളായി എത്രയോ ചില്ലവെട്ട� എത്ര കുരിശുകൾ നിങ്ങൾ ഞങ്ങളി� നിന്ന് രൂപപ്പെടുത്ത�, എന്നിട്ടും ഇനിയും നിങ്ങളിൽ നിന്നൊരു ക്രിസ്തു ഉണ്ടാകാഞ്ഞതന്ത�?”
    Fr.Boby Jose Kattikad, Nilathezhuth | നിലത്തെഴുത്ത�

  • #7
    “ സമചിത്തതയോടെ ജീവിതത്ത� സ്വീകരിക്കുകയാണ് പ്രധാന�..വിജയങ്ങളില്� ഇത്രേം ആനന്ദിക്കണ്ടതില്ലെന്നു� പരാജയങ്ങളില്� ഇത്രേം തകര്‍ന്ന� പോകണ്ടതില്ലെന്നു� ഓര്‍മിപ്പിക്കുന്ന � സന്തുലിനാവസ്ഥയുട�, സംയമനത്തിന്റ� , equilibriuത്തിന്റെ സുവിശേഷമാണ� കളികളങ്ങള്‍ക്ക� ഭൂമിയോട് പറയാനുള്ളത�.........ലോകത്ത� എല്ലായിടത്തു� എല്ല� മേഖലക്കകത്തു� തോറ്� ചി� മനുഷ്യരുടെ നിലനില്പ്പുകള്‍ക്ക� ജയിച്ചവരേക്കാള്� ഭംഗിയുണ്ട്..”
    Boby Jose Kattikad

  • #8
    “ഓരോര്‍ത്തര്‍ക്ക ­ും ഓര� വിളക്ക� നല്കപെട്ടിരിക്� ­ുന്ന�.ചിലപ്പോള്� അത� അഗാധങ്ങളിലെവിട� ­യോ നിങ്ങള്� മറന്നിട്ടിട്ടു� ­്ടാവ�- പാറയുട� കീഴിലെ ദീപം പോലെ.അതിനെകണ്ടെത്തി ഹൃദയരേഖകളിലൂടെ സംവഹിച്ച� മൂര്‍ദ്ധാവെന്ന ദീപപീഠത്തില്� പ്രതിഷ്ടിക്കാന� ­ള്� ശ്രമമാണ് ധ്യാനം.അങ്ങനെയാ ­ണ് എന്റ� അകവു� പുറവ�, പ്രകാശിക്കേണ്ട� ­�.� വിളക്കിനും വെളിച്ചത്തിനും എന്ത� പറ്റിയെന്ന� തിരയാനുള്ള കാലമാണ� "തപസ്സ്”
    Boby Jose Kattikad, Keli | കേളി

  • #9
    “ഒരമ്� പരാതിപ്പെടുകയായിരുന്നു : "രണ്ട� മക്കളുണ്ട് ആദ്യത്തേത് വെളുപ്പിന് എഴുന്നേറ്റ� സ്കൂള്� ബസ്� വരുവോള� പഠിക്കുന്ന മൂത്തവന്�, രണ്ടാമത്തവന്� ബസിന്റ� ഹോണ്� കേള്‍ക്കുമ്പോള്� മാത്രം പള്ളിയുറക്കം കഴിഞ്ഞ� ഉണരുന്നവന്� , എന്നിട്ടും പള്ളികൂടത്തില്� പോകുന്� പാങ്ങ് കാണുന്നില്� . കുറച്ച� മീനെ വളര്‍ത്തുന്നുണ്ട� അവയ്ക്ക് ഞാഞ്ഞൂല് പിടിച്ചു കൊടുക്കണ്ട� , കുറച്ച� കോഴി കുഞ്ഞുങ്ങള� വളര്‍ത്തുന്നുണ്ട� , മുട്ടയിടീക്കണമെന്നുള്� അത്യാഗ്രഹം കൊണ്ടൊന്നുമല്ല - നാട്ടിലെ ദരിദ്രരാ� പരുന്തുകള്‍ക്ക� തീറ്� കൊടുക്കാന്� വേണ്ടിയാണു.. ഒര� വല്യപ്പച്ചനുണ്ട്, അടുത്ത� പോയിരുന്നു പഴമ്പുരാണങ്ങള്� കേള്‍ക്കും. തോറ്റു!"

    അമ്മയെ ശകലം ബോധവല്‍കരിക്കാമെന്ന് തീരുമാനിച്ചു : അമ്മ�, ഇരുപതു വര്‍ഷങ്ങള്‍ക്ക� ശേഷം നിങ്ങളുട� രണ്ട� കുഞ്ഞുങ്ങള്‍ക്ക� എന്ത� സംഭവിക്കുമെന്ന� ഗണിച്ച� നോക്കാതെ പറയാനാവു� , ആദ്യത്തവന്� സിവില്� സര്‍വീസില്� തന്ന� ചെന്ന് ചാടു� ; അവന്റെ അഭിലാഷ� പോലെ ഏതെങ്കിലും ഒര� നഗരത്തില്� നിന്ന് അവന്� എല്ലാദിവസവും രാവിലെ നിങ്ങള� കൃത്യമായ� വിളിച്ച് കാര്യങ്ങള്� അന്വേഷിക്കുകേം ചെയ്യു�, അപ്പോഴും അമ്മ� , ഏതെങ്കിലും ഒര� ഡോക്ടറിന്റ� മുറിക്കു പുറത്ത� ടോക്കന്� എടുത്ത� നിങ്ങളെയും ചേര്‍ത്തിരിക്കാന്� പോകുന്നത� � പോഴന്� മകനായിരിക്കു� .
    കാലമാണ� കളയു� വിളയും നിശ്ചയിക്കണ്� ഏക ഏകകം..”
    Boby Jose Kattikad, Vaathil | വാതില്�



Rss