ŷ

ബോബി ജോസ് കട്ടികാട� | Bobby Jose Kattikadu > Quotes > Quote > Dony liked it

“ഒരമ്� പരാതിപ്പെടുകയായിരുന്നു : "രണ്ട� മക്കളുണ്ട് ആദ്യത്തേത് വെളുപ്പിന് എഴുന്നേറ്റ� സ്കൂള്� ബസ്� വരുവോള� പഠിക്കുന്ന മൂത്തവന്�, രണ്ടാമത്തവന്� ബസിന്റ� ഹോണ്� കേള്‍ക്കുമ്പോള്� മാത്രം പള്ളിയുറക്കം കഴിഞ്ഞ� ഉണരുന്നവന്� , എന്നിട്ടും പള്ളികൂടത്തില്� പോകുന്� പാങ്ങ് കാണുന്നില്� . കുറച്ച� മീനെ വളര്‍ത്തുന്നുണ്ട� അവയ്ക്ക് ഞാഞ്ഞൂല് പിടിച്ചു കൊടുക്കണ്ട� , കുറച്ച� കോഴി കുഞ്ഞുങ്ങള� വളര്‍ത്തുന്നുണ്ട� , മുട്ടയിടീക്കണമെന്നുള്� അത്യാഗ്രഹം കൊണ്ടൊന്നുമല്ല - നാട്ടിലെ ദരിദ്രരാ� പരുന്തുകള്‍ക്ക� തീറ്� കൊടുക്കാന്� വേണ്ടിയാണു.. ഒര� വല്യപ്പച്ചനുണ്ട്, അടുത്ത� പോയിരുന്നു പഴമ്പുരാണങ്ങള്� കേള്‍ക്കും. തോറ്റു!"

അമ്മയെ ശകലം ബോധവല്‍കരിക്കാമെന്ന് തീരുമാനിച്ചു : അമ്മ�, ഇരുപതു വര്‍ഷങ്ങള്‍ക്ക� ശേഷം നിങ്ങളുട� രണ്ട� കുഞ്ഞുങ്ങള്‍ക്ക� എന്ത� സംഭവിക്കുമെന്ന� ഗണിച്ച� നോക്കാതെ പറയാനാവു� , ആദ്യത്തവന്� സിവില്� സര്‍വീസില്� തന്ന� ചെന്ന് ചാടു� ; അവന്റെ അഭിലാഷ� പോലെ ഏതെങ്കിലും ഒര� നഗരത്തില്� നിന്ന് അവന്� എല്ലാദിവസവും രാവിലെ നിങ്ങള� കൃത്യമായ� വിളിച്ച് കാര്യങ്ങള്� അന്വേഷിക്കുകേം ചെയ്യു�, അപ്പോഴും അമ്മ� , ഏതെങ്കിലും ഒര� ഡോക്ടറിന്റ� മുറിക്കു പുറത്ത� ടോക്കന്� എടുത്ത� നിങ്ങളെയും ചേര്‍ത്തിരിക്കാന്� പോകുന്നത� � പോഴന്� മകനായിരിക്കു� .
കാലമാണ� കളയു� വിളയും നിശ്ചയിക്കണ്� ഏക ഏകകം..”
Boby Jose Kattikad, Vaathil | വാതില്�

No comments have been added yet.